സ്കൂളുകളിലെ അധ്യാപക-വിദ്യാർത്ഥി അനുപാതം : മൂന്ന് വർഷത്തേക്ക് പുതിയ തസ്തിക അനുമതിയില്ല

0
71

തിരുവനന്തപുരം: സ്കൂളുകളില്‍ അധ്യാപക വിദ്യാര്‍ഥി അനുപാതത്തില്‍ മാറ്റം വരുത്താനുള്ള തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിറകോട്ട്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം നിലവിലുള്ള അനുപാതം തുടരും. എന്നാല്‍, തുടര്‍ച്ചയായ മൂന്നുവര്‍ഷവും ആവശ്യമായ വിദ്യാര്‍ഥികള്‍ ഉണ്ടെങ്കിലേ പുതിയ അധ്യാപക തസ്തികക്ക് അനുമതി നല്‍കൂ. കുട്ടികള്‍ വര്‍ധിച്ചുണ്ടാകുന്ന പുതിയ തസ്തികക്ക് വിദ്യാഭ്യാസ ഒാഫിസര്‍മാര്‍ക്ക് പകരം സര്‍ക്കാര്‍തലത്തിലായിരിക്കും അനുമതി നല്‍കുക. ഇതടക്കം പൊതുവിദ്യാഭ്യാസ വകുപ്പിെന്‍റ നിര്‍ദേശങ്ങള്‍ ധനവകുപ്പ് അംഗീകരിച്ച്‌ നിയമവകുപ്പിെന്‍റ പരിഗണനക്ക് കൈമാറി.നിയമവകുപ്പിെന്‍റ അംഗീകാരമായാല്‍ കേരള വിദ്യാഭ്യാസചട്ടം (കെ.ഇ.ആര്‍) ഭേദഗതി ചെയ്ത് വിജ്ഞാപനം ഇറക്കും. അനുപാതം ഉയര്‍ത്താനുള്ള നിര്‍ദേശം വിദ്യാഭ്യാസ അവകാശ നിയമപ്രകാരം നിലനില്‍ക്കില്ലെന്ന് നിയമവകുപ്പ് നേരത്തേ വ്യക്തമാക്കിയിരുന്നു. 

 

നിലവില്‍ ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളില്‍ അധ്യാപക വിദ്യാര്‍ഥി അനുപാതം 1:30 ആണ്. ഒരു വിദ്യാര്‍ഥി വര്‍ധിച്ചാല്‍ പുതിയ തസ്തിക സൃഷ്ടിക്കാം. എന്നാല്‍, വിദ്യാര്‍ഥികളുടെ വര്‍ധന തുടര്‍ച്ചയായ മൂന്നു വര്‍ഷമുണ്ടെങ്കില്‍ മാത്രം സ്ഥിരം അധ്യാപക നിയമനം മതിയെന്ന ഭേദഗതി കൊണ്ടുവരും. അത്രയും കാലം താല്‍ക്കാലിക നിയമനത്തിനായിരിക്കും അനുമതി. ആറുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ അനുപാതം 1:35 തന്നെ തുടരും.

 

റിട്ടയര്‍മെന്‍റ്, രാജി, മരണം, പ്രമോഷന്‍ വഴിയുണ്ടാകുന്ന ഒഴിവുകളില്‍ പകരം നിയമിക്കുന്നവര്‍ക്ക് വിദ്യാഭ്യാസ ഒാഫിസര്‍മാര്‍തന്നെ നിയമനാംഗീകാരം നല്‍കും. കുട്ടികള്‍ വര്‍ധിച്ചുണ്ടാകുന്ന അധിക തസ്തികക്ക് പൊതുവിദ്യാഭ്യാസവകുപ്പിെന്‍റ അനുമതി നിര്‍ബന്ധമാക്കും. നിയമനാംഗീകാരം വിദ്യാഭ്യാസ ഒാഫിസര്‍മാരില്‍തന്നെ നിലനിര്‍ത്തും. പുതിയ തസ്തകകള്‍ക്ക് അനുമതി നല്‍കുന്നത് മൂന്നുവര്‍ഷം കഴിഞ്ഞ് മതിയെന്ന ഭേദഗതിയിലൂടെ അധിക സാമ്ബത്തിക ബാധ്യത തടയാനാകുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ചെലവ് ചുരുക്കലിെന്‍റ ഭാഗമായി ധനവകുപ്പ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെയാണ് കെ.ഇ.ആര്‍ ഭേദഗതി കൊണ്ടുവരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here