പട്ടയത്തിനായി പണപ്പിരിവ് : ഇടുക്കിയിൽ വിവാദം

0
87

കട്ടപ്പന: 10 ചെയിന്‍ മേഖലയില്‍ പട്ടയം നല്‍കുന്നതിനായി സര്‍വേയുടെ പേരില്‍ സമരസമിതി പണപ്പിരിവ് നടത്തിയ സംഭവം വിവാദമാകുന്നു.

 

അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ മേഖലയിലെ പത്തുചെയിന്‍ പ്രദേശത്ത് പട്ടയം നല്‍കുന്നതിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ സമരസമിതി നേതാക്കളായ കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉപ്പുതറ പൊലീസ് കേസെടുത്തിരുന്നു. ഇതാണ് വിവാദത്തിന് വഴി മരുന്നിട്ടത്. പട്ടയം ലഭ്യമാക്കാന്‍ പണംവാങ്ങിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ രാജിെവക്കണമെന്നും ഉത്തരവാദിയായ റവന്യൂ, സര്‍വേ ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ കേസെടുക്കണമെന്നും ഡി.സി.സി പ്രസിഡന്‍റ് ഇബ്രാഹീംകുട്ടി കല്ലാര്‍ ആവശ്യപ്പെട്ടു.

എന്നാല്‍, സമരസമിതിയുടെ നേതൃത്വത്തില്‍ കര്‍ഷകരില്‍നിന്ന് പണം വാങ്ങിയിട്ടിെല്ലന്ന് കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.ആര്‍. ശശി പറഞ്ഞു. സമരസമിതിയില്‍ സി.പി.എം, സി.പി.ഐ, കോണ്‍ഗ്രസ്, ബി.ജെ.പി, കേരള കോണ്‍ഗ്രസ് തുടങ്ങി നിരവധി പാര്‍ട്ടിയുടെ നേതാക്കള്‍ അംഗങ്ങളാണ്.

 

ഇപ്പോള്‍ വിവാദം ഉയര്‍ത്തുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണ്. കാര്യങ്ങള്‍ കര്‍ഷകര്‍ക്ക് അറിയാം. കാഞ്ചിയാര്‍ അയ്യപ്പന്‍ കോവില്‍ പഞ്ചായത്തിലെ ഏഴ് ചെയിന്‍ മേഖലയിലെ 1812 ആളുകള്‍ക്ക് ഇതിനോടകം പട്ടയം നല്‍കിയാതായും ഇത് സമരസമിതിയുടെ വിജയമാണന്നും വി.ആര്‍. ശശി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here