പാലക്കാട് സ്വദേശിയായ ജിംഷിറിന്റെ ശ്രമം ചാവേർ ആക്രമണമോ ??? ഒഴിവായത് വൻ ദുരന്തം !..
കോലാലംപൂരിൽ നിന്നും കൊച്ചിയിലേക്ക് വന്ന
Batik Air flight OD231 – വിമാനം രാത്രി 11-30 തേടെ കൊച്ചിയിൽ ലാൻഡ് ചെയ്യാൻ അരമണിക്കൂർ മാത്രം ബാക്കിനിൽക്കെ എല്ലാവരും ഉറക്കത്തിലായിരുന്ന സമയത്ത് എമർജൻസി ഡോർ ചവിട്ടി തുറക്കാൻ ശ്രമം നടത്തിയത് ……… എമർജൻസി വിൻഡോയോട് ചേർന്നുള്ള സീറ്റിലിരുന്ന ജംഷീർ പെട്ടെന്ന് അക്രമസ്വഭാവം കാണിക്കുകയും എമർജൻസി വിൻഡോയുടെ ഒരു പാളി അടിച്ചുപൊട്ടിച്ച് വാതിൽ ബലമായി തുറക്കാൻ ശ്രമിക്കുകയുമായിരുന്നു……..ശബ്ദം കേട്ട് ഉണർന്ന് യുവാവിന്റെ അപ്രതീക്ഷിത നീക്കം കണ്ട സഹയാത്രികർ ഇയാളെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. യാത്രികരുടെയും ജീവനക്കാരുടെയും കൃത്യസമയത്തുള്ള ഇടപെടൽ മൂലമാണ് വൻ അപകടം ഒഴിവായത്.
ഭൂമിയിൽ നിന്നും ഏകദേശം 25,000 അടി മുകളിൽ വെച്ചായിരുന്നു ഈ സംഭവം ഉണ്ടായത് , ചില്ലുകൾ പൂർണ്ണമായും തകരുകയോ ഡോർ തുറക്കുകയോ ചെയ്തിരുന്നുവെങ്കിൽ ഉയരത്തിൽ പറക്കുന്ന വിമാനത്തിലേക്ക് അന്തരീക്ഷ പ്രഷർ ഇടിച്ചുകയറുകയും വിമാനം തീഗോളമായി മാറുകയും ചെയ്യുമായിരുന്നു. ജംഷീറിനെ കീഴ്പ്പെടുത്താൻ ഏതാനും മിനിറ്റുകൾ താമസിച്ചിരുന്നുവെങ്കിൽ എല്ലാവരും മരണത്തിന് കീഴടങ്ങേണ്ടി വരുമായിരുന്നു.
കീഴ്പ്പെടുത്തി കഴിഞ്ഞും ജംഷീറിന് യാതൊരുവിധ ഭാവമാറ്റവും ഉണ്ടായിരുന്നില്ല, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ഉടൻ തന്നെ യാത്രക്കാർ ഇയാളെ സി.ഐ.എസ്.എഫിന് കൈമാറുകയും തുടർന്ന് പ്രാഥമിക നടപടികൾക്ക് ശേഷം യുവാവിനെ നെടുമ്പാശ്ശേരി പൊലീസിനെ ഏൽപ്പിക്കുകയും ആണ് ഉണ്ടായത്.
ഡൽഹി ജന്തർ മന്തറിൻ നടന്ന പാറ്റ കലാപം പരാജയപ്പെട്ട ശേഷം സുപ്രധാന ബില്ലുകൾ പാർലമെൻറ് പാസാക്കാൻ ഇരിക്കെ അതിന് ഒരു ദിവസം മുമ്പ് ബുധനാഴ്ച രാത്രി നടന്ന ഈ സംഭവം കരുതിക്കൂട്ടി രാജ്യത്ത് ഒരു ദുരന്തം ഉണ്ടാക്കാനുള്ള ശ്രമം ആയിരുന്നോയെന്ന് തീർച്ചയായും അന്വേഷിക്കേണ്ടതുണ്ട്.
അന്വേഷണം ലോക്കൽ പോലീസിൽ നിന്നും മാറ്റി NIA ഏറ്റെടുത്തു ജംഷീറിന്റെ കേരളത്തിലെയും വിദേശത്തേയും ബന്ധങ്ങൾ ഉൾപ്പെടെ അന്വേഷിക്കപ്പെടണം.






